11 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പില്‍ മാത്രമാണ് തോറ്റത്. 2017-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന് തീരുമാനിച്ചത്'- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കഴിഞ്ഞ നാല് ദിവസവമായി സോണിയാ ഗാന്ധിയുടെ വസതിയില്‍ പ്രശാന്ത് കിഷോറും ദേശീയ നേതാക്കളും മാരത്തണ്‍ കൂടിക്കാഴ്ച്ചകള്‍ നടത്തുകയാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസിനെ അടിമുടി ഉടച്ചുവാര്‍ക്കാനുളള ആശയങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുന്നത്
പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാനും അവ പ്രാവർത്തികമാക്കാനും ഒരു സമിതിക്ക് ഉടൻ രൂപംനൽകുമെന്ന് ചർച്ചയ്ക്കുശേഷം കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്
സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും. ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്.
കഴിഞ്ഞ മാര്‍ച്ചിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷടാവായി പ്രശാന്ത് കിഷോർ അധികാരത്തില്‍ എത്തുന്നത്. ഈ വാര്ഈത്ത മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോർ തന്നോടൊപ്പം ചേർന്നതിൽ സന്തോഷം. പ്രശാന്ത് കിഷോർ തന്‍റെ മുഖ്യ ഉപദേഷടാവായി ഇനി മുതല്‍ ഉണ്ടായിരിക്കും.